ആസ്പത്രി ജാലകം
ആസ്പത്രി ജാലകത്തിലെ അവസാനത്തെ കവിത
പി എസ്സ് രമേഷ് ചന്ദ്ര
കുറുപുഴനിന്നൊരു ശാന്തയെ പ്രസവത്തി-
നാസ്പത്രിയില്ക്കൊണ്ടു പോയി,
ആളില്ലാവീട്ടില്നിന്നലമുറ കേട്ടപ്പോ-
ളയല്പക്കക്കാരുടെയൗദാര്യം.
ഭറ്ത്താവു പേറ്ഷ്യയിലുദ്യോഗമെന്നുപറ-
ഞ്ഞപ്പംപലറ്നോട്ടമിട്ടു,
കൂട്ടിന്നൊരാളില്ല കൂടെയിരിക്കുവാന്‍
കൂനനാം മുത്തച്ഛന്മാത്രം.
ഈ.സീ.ജീ. യെക്സ്റേ,യെന്നെന്തിന്നു നിസ്സാരം
ഡ്രിപ്പു കൊടുക്കുവാന്‍ കുപ്പി,
ഓടിവന്നോരോരോ ഇംഗ്ലീഷു വാക്കുകള്‍
നഴ്സുപെങ്കൊച്ചുവന്നോതും.
ഒരാളിന്നു പൈസ കൊടുത്താല്‍ മതിയെന്ന-
തെന്നെന്നുമോരറ്മ്മകണ്ടീടും,
മറ്റൊരാളിന്നു പൈസ്സ ദിനസ്സരി കൊണ്ടു
കൊടുത്തുകൊണ്ടേയിരിക്കേണം.
ഇതാണന്നു വ്യത്യാസം നഗരത്തില്‍ രണ്ടു
ഗൈനക്കോളജിസ്റ്റുകള്‍ തമ്മില്‍,
അന്നോടിച്ചുവിട്ടവറ് മറ്റുള്ളോരെ സ്പെഷ്യലി-
സ്റ്റോവറ്ക്ക്രൗഡിംഗെന്ന പേരില്‍.
കുഞ്ഞിന്റ്റെ ശ്വാസകോശതിന്ടെയുള്ളിലേ-
യ്ക്കാദ്യത്തെ വായുപ്രവാഹം,
കടന്നുകയറുന്ന സീല്ക്കാരമാണുക-
രച്ചിലായ് നമ്മള്കേള്ക്കുന്നു.
ആന്തര-ബാഹ്യ സമ്മറ്ദ്ദനത്തത്ത്വമ -
നുസ്സരിച്ചാദ്യം മുതല്ക്കേ
കുഞ്ഞു കരഞ്ഞില്ലയെങ്കില്ത്തലകീഴായ്-
ത്തൂക്കിക്കറക്കിടും നമ്മള്.
ആസ്പത്രിയ്ക്കെതിറ്മുറിയിലതു നേരത്തേ കാലത്തേ
കൊണ്ടുക്കൊടുത്തിട്ടില്ലെങ്കില്,
ഇതൊന്നും നടക്കില്ലീച്ചൊന്നതുപോലെത-
ന്നൊന്നും നടന്നില്ലയന്നും.
വീട്ടില്മടങ്ങിയ രോഗിയതാ ഹെഡ്ഡു
ലൈറ്റിട്ട കാറില്‍ വരുന്നു,
റോക്കറ്റുവേഗത്തില്‍ ഡോക്ടറ്മാറ് കൂടെച്ചെ-
ന്നുയരെയൊരാസ്പത്രിയിലാക്കുന്നു.
പീപ്പീയെസ്സോപ്രേഷന് കഴിഞ്ഞിട്ടിന്നോളവുമി-
ല്ലിങ്ങനെയുണ്ടോ തുള്ളിച്ചാട്ടം?
എന്തുണ്ടുകാരണ,മെന്തല്ലകാരണ,
മെന്നുതിരഞ്ഞവറ് ഗ്രന്ഥം മുഴുവന്‍.
മാന്ത്രികമാമൊരദൃശ്യകരംവന്നു
തൂക്കിയെറിഞ്ഞതുപോലെ,
രോഗി കിടക്കയില്നിന്നുമുയര്ന്നു
പറന്നു നിലത്തു വീഴുന്നു.
പൊള്ളുന്ന ജന്നിയില് പിച്ചും പറഞ്ഞു
പുലമ്പി മറിഞ്ഞു വീഴുന്നു,
കണ്ണുനീര്തിങ്ങുമാക്കണ്ണില്നിന്നോമന-
ക്കുഞ്ഞിന്റ്റെ രൂപവും മാഞ്ഞു.
മാസംമൂന്നായപ്പം മുലയൂട്ടാന്കഴിയാതെ
കുഞ്ഞിന്ടെ ജീവന്മറഞ്ഞു,
പിന്നെയുമരവറ്ഷമവിട്ടം തിരുന്നാളി-
ലലമുറയിട്ടവള് കിടന്നു.
ഒടുവിലാ ദീനദുരിതത്തിനറുതിയായ്
മരണം കടന്നു വന്നെത്തി;
ഒരുദിനം പോകണം, പോകണമിരുളിന്റ്റെ
പുറകിലാപ്പൊന് വെളിച്ചത്തില്‍.
ആസ്പത്രി മരണത്തിനു പോസ്ട്മോറ്ട്ടമില്ലെങ്കിലും
കാരണമതു കണ്ടെത്താനായി,
അവിടത്തെ ഡോക്ടറ്മ്മാരതുചെയ്യുന്നതിവിരള-
മപൂറ്വ്വമൊരു പഠനക്കേസ്സായി.
വയറിന്റ്റെയുമുള്ളില് പെരിറ്റോണിസ് പാടയുടെയു-
മുള്ളില്നിന്നത പൊങ്ങിവരുന്നു
രക്തം പുരണ്ട തുണിക്കെ,ട്ടതു കണ്ടവറ് സക-
ലരുമൊരുപോല് സ്തംഭിച്ചു നിന്നു
ക്രൂരമാമറുകൊലകളനേകമുണ്ടവയെല്ലാ-
മൊന്നൊന്നായ് ഞാനിവിടെഴുതീടാം,
കരയല്ലേയൊരുവരുമിവിടതുവരെയുമിയാസ്പത്രി
ജാലകം ഞാനാടച്ചീടാം.

ആസ്പത്രി ജാലകം കവിത 5.
ആസ്പത്രി ജാലകം എന്ന ഗ്രന്ഥം ഇവിടെ അവസാനിക്കുന്നു.
ആസ്പത്രി ജാലകത്തിലെ അവസാനത്തെ കവിത
പി എസ്സ് രമേഷ് ചന്ദ്ര
കുറുപുഴനിന്നൊരു ശാന്തയെ പ്രസവത്തി-
നാസ്പത്രിയില്ക്കൊണ്ടു പോയി,
ആളില്ലാവീട്ടില്നിന്നലമുറ കേട്ടപ്പോ-
ളയല്പക്കക്കാരുടെയൗദാര്യം.
ഭറ്ത്താവു പേറ്ഷ്യയിലുദ്യോഗമെന്നുപറ-
ഞ്ഞപ്പംപലറ്നോട്ടമിട്ടു,
കൂട്ടിന്നൊരാളില്ല കൂടെയിരിക്കുവാന്‍
കൂനനാം മുത്തച്ഛന്മാത്രം.
ഈ.സീ.ജീ. യെക്സ്റേ,യെന്നെന്തിന്നു നിസ്സാരം
ഡ്രിപ്പു കൊടുക്കുവാന്‍ കുപ്പി,
ഓടിവന്നോരോരോ ഇംഗ്ലീഷു വാക്കുകള്‍
നഴ്സുപെങ്കൊച്ചുവന്നോതും.
ഒരാളിന്നു പൈസ കൊടുത്താല്‍ മതിയെന്ന-
തെന്നെന്നുമോരറ്മ്മകണ്ടീടും,
മറ്റൊരാളിന്നു പൈസ്സ ദിനസ്സരി കൊണ്ടു
കൊടുത്തുകൊണ്ടേയിരിക്കേണം.
ഇതാണന്നു വ്യത്യാസം നഗരത്തില്‍ രണ്ടു
ഗൈനക്കോളജിസ്റ്റുകള്‍ തമ്മില്‍,
അന്നോടിച്ചുവിട്ടവറ് മറ്റുള്ളോരെ സ്പെഷ്യലി-
സ്റ്റോവറ്ക്ക്രൗഡിംഗെന്ന പേരില്‍.
കുഞ്ഞിന്റ്റെ ശ്വാസകോശതിന്ടെയുള്ളിലേ-
യ്ക്കാദ്യത്തെ വായുപ്രവാഹം,
കടന്നുകയറുന്ന സീല്ക്കാരമാണുക-
രച്ചിലായ് നമ്മള്കേള്ക്കുന്നു.
ആന്തര-ബാഹ്യ സമ്മറ്ദ്ദനത്തത്ത്വമ -
നുസ്സരിച്ചാദ്യം മുതല്ക്കേ
കുഞ്ഞു കരഞ്ഞില്ലയെങ്കില്ത്തലകീഴായ്-
ത്തൂക്കിക്കറക്കിടും നമ്മള്.
ആസ്പത്രിയ്ക്കെതിറ്മുറിയിലതു നേരത്തേ കാലത്തേ
കൊണ്ടുക്കൊടുത്തിട്ടില്ലെങ്കില്,
ഇതൊന്നും നടക്കില്ലീച്ചൊന്നതുപോലെത-
ന്നൊന്നും നടന്നില്ലയന്നും.
വീട്ടില്മടങ്ങിയ രോഗിയതാ ഹെഡ്ഡു
ലൈറ്റിട്ട കാറില്‍ വരുന്നു,
റോക്കറ്റുവേഗത്തില്‍ ഡോക്ടറ്മാറ് കൂടെച്ചെ-
ന്നുയരെയൊരാസ്പത്രിയിലാക്കുന്നു.
പീപ്പീയെസ്സോപ്രേഷന് കഴിഞ്ഞിട്ടിന്നോളവുമി-
ല്ലിങ്ങനെയുണ്ടോ തുള്ളിച്ചാട്ടം?
എന്തുണ്ടുകാരണ,മെന്തല്ലകാരണ,
മെന്നുതിരഞ്ഞവറ് ഗ്രന്ഥം മുഴുവന്‍.
മാന്ത്രികമാമൊരദൃശ്യകരംവന്നു
തൂക്കിയെറിഞ്ഞതുപോലെ,
രോഗി കിടക്കയില്നിന്നുമുയര്ന്നു
പറന്നു നിലത്തു വീഴുന്നു.
പൊള്ളുന്ന ജന്നിയില് പിച്ചും പറഞ്ഞു
പുലമ്പി മറിഞ്ഞു വീഴുന്നു,
കണ്ണുനീര്തിങ്ങുമാക്കണ്ണില്നിന്നോമന-
ക്കുഞ്ഞിന്റ്റെ രൂപവും മാഞ്ഞു.
മാസംമൂന്നായപ്പം മുലയൂട്ടാന്കഴിയാതെ
കുഞ്ഞിന്ടെ ജീവന്മറഞ്ഞു,
പിന്നെയുമരവറ്ഷമവിട്ടം തിരുന്നാളി-
ലലമുറയിട്ടവള് കിടന്നു.
ഒടുവിലാ ദീനദുരിതത്തിനറുതിയായ്
മരണം കടന്നു വന്നെത്തി;
ഒരുദിനം പോകണം, പോകണമിരുളിന്റ്റെ
പുറകിലാപ്പൊന് വെളിച്ചത്തില്‍.
ആസ്പത്രി മരണത്തിനു പോസ്ട്മോറ്ട്ടമില്ലെങ്കിലും
കാരണമതു കണ്ടെത്താനായി,
അവിടത്തെ ഡോക്ടറ്മ്മാരതുചെയ്യുന്നതിവിരള-
മപൂറ്വ്വമൊരു പഠനക്കേസ്സായി.
വയറിന്റ്റെയുമുള്ളില് പെരിറ്റോണിസ് പാടയുടെയു-
മുള്ളില്നിന്നത പൊങ്ങിവരുന്നു
രക്തം പുരണ്ട തുണിക്കെ,ട്ടതു കണ്ടവറ് സക-
ലരുമൊരുപോല് സ്തംഭിച്ചു നിന്നു
ക്രൂരമാമറുകൊലകളനേകമുണ്ടവയെല്ലാ-
മൊന്നൊന്നായ് ഞാനിവിടെഴുതീടാം,
കരയല്ലേയൊരുവരുമിവിടതുവരെയുമിയാസ്പത്രി
ജാലകം ഞാനാടച്ചീടാം.
Foto Courtesy: Deror Avi, Jerusalem. Wikimedia Commons.
ആസ്പത്രി ജാലകം കവിത 5.
ആസ്പത്രി ജാലകം എന്ന ഗ്രന്ഥം ഇവിടെ അവസാനിക്കുന്നു.
No comments:
Post a Comment